ശരണ്യ : ആ മുത്തശ്ശി
സുഭദ്ര : നല്ല ക്ഷീണം ഉണ്ടല്ലേ.
ശരണ്യ : ഉണ്ടായിരുന്നു. ഒന്ന് കിടന്നപ്പോഴേക്കും അത് മാറി. അല്ല അങ്കിൽ എവിടെ
സുഭദ്ര : അവൻ അവിടെ എവിടെയെങ്കിലും കാണും. ഒ ചിലപ്പോൾ പശുവിനു കാടി കൊടുക്കുകയായിരിക്കും.
ശരണ്യ : ഞാനൊന്നു പോയി നോക്കട്ടെ
സുഭദ്ര : ശെരി മോളെ.
ശരണ്യ വീടിനു വെളിയിൽ ഇറങ്ങി. മുത്തശ്ശി പറഞ്ഞതുപോലെ അയാൾ പശുവിനു കാടി കൊടുക്കുകയാണ്. ശരണ്യ അങ്ങോട്ടേക്ക് ചെന്നു.
അങ്കിൾ : ആ മോള് ഉണർന്നായിരുന്നോ.
ശരണ്യ : ഉം.
അങ്കിൾ : എന്താടി മിണ്ടാനൊക്കെ ഒരു ബുദ്ധിമുട്ടുപോലെ. പണ്ട് നീ വാതോരാതെ സംസാരിക്കുന്നവൾ ആയിരുന്നല്ലോ. വളർന്നപ്പോൾ മാറിയല്ലേ.
ശരണ്യ : അങ്ങനെയൊന്നും ഇല്ല.
അങ്കിൾ : നിന്റെ അച്ഛൻ പറഞ്ഞായിരുന്നു പഠിത്തത്തിലൊക്കെ നീ മിടുക്കിയാണെന്നു. ആണോടി
ശരണ്യ മറുപടിയായി ഒന്ന് ചിരിച്ചതെ ഒള്ളൂ.
അങ്കിൾ : നിനക്കു വിശക്കുന്നുണ്ടോ.
ശരണ്യ : ഇല്ല, ഇവിടെ എത്ര പശുക്കൾ ഉണ്ട്.
അങ്കിൾ : നാലെണ്ണം ഉണ്ടായിരുന്നു. ഇപ്പോൾ 3എണ്ണം ഒള്ളൂ. ഒരെണ്ണത്തിനെ കൊടുത്തു.
കാടിയൊക്കെ കൊടുത്തു കഴിഞ്ഞിട്ട് അയാൾ കൈ കഴുകിട്ടു അവളുടെ അടുത്തെത്തി.
അങ്കിൾ : നീയെന്ത മിഴിങ്ങസ്യ എന്ന് പറഞ്ഞു നിൽക്കുന്നത്.
ശരണ്യ : എയ്, ഒന്നുമില്ല അങ്കിളേ.
അങ്കിൾ : എന്നാൽ വാ
അവളെയും കൂട്ടി അകത്തു സുഭദ്രയുടെ റൂമിലേക്ക് പോയി.
അയാൾ അവളെ ചേർത്ത് പിടിച്ചിട്ട്
അങ്കിൾ : അമ്മേ ഇവൾക്ക് ഇവളുടെ അച്ഛനെയും അമ്മയെയും പിരിഞ്ഞതിന്റെ വിഷമം ആണെന്ന് തോന്നുന്നു.
സുഭദ്ര : അത് കാണാതിരിക്കുമോ.
ശരണ്യ : അതൊന്നും അല്ല, ഞാൻ ഇവിടെ വന്നിട്ട് ഒരുപാടു നാളായില്ലേ ഒന്ന് set ആവാൻ കുറച്ചു സമയം എടുക്കും. അതുകൊണ്ടാ.
അങ്കിൾ : ആണോടി കാന്താരി. നിനക്കവിടെ ഫുൾ സ്വാതന്ത്രം ആണ്. എന്ധും പറയാം. ചെയ്യാം.
സുഭദ്ര : അങ്ങനെ പറയെടാ. നീ ഒന്ന് ഉഷാറാവടി മോളെ.
ശരണ്യ : ഉം.
അങ്കിൾ : അമ്മ, ഗുളിക കഴിക്കാം. ഞാൻ എടുത്ത് തരം.