നിറമുള്ള വെയിലുകൾ [Smitha]

Posted by

“എന്‍റെ മോളെ, സത്യം പറയുവാ…”

സാന്ദ്ര തുടര്‍ന്നു.

“അന്ന് നൈറ്റില് ഞാന്‍ ഒരു പോളക്കണ്ണടച്ചിട്ടില്ല…കണ്ണ് തുറന്നാല്‍ ചേട്ടായി..കണ്ണടച്ചാല്‍ ചേട്ടായി…. ചേട്ടായീടെ നോട്ടം…ചേട്ടായീടെ പാട്ട് …ചേട്ടായീടെ സ്മെല്‍ …നെനക്കറിയോ ബോഡി മൊത്തം ചൂട് പിടിച്ച് എനിക്കറിയാമ്മേല…മനസ്സ് മൊത്തം ചേട്ടായി എന്നെ തൊടുന്നതും എന്നെ ഉമ്മ വെക്കുന്നതും എന്‍റെ എല്ലാടത്തും ….”

സാന്ദ്ര ബാക്കി പറയാതെ ലജ്ജയോടെ ജയ് മോളെ നോക്കി.
ജയ് മോള്‍ അദ്ഭുതത്തോടെ അവളുടെ വാക്കുകള്‍ കേട്ടു.

“ചേട്ടായീടെ പെങ്ങളല്ലേ നീ…”

ജയ് മോളുടെ കൈ കവര്‍ന്നുകൊണ്ട് സാന്ദ്ര പറഞ്ഞു.

 

“അത് കൊണ്ട് എനിക്കെങ്ങനെയാ അന്നത്തെ അനുഭവം നിന്നോട് ഓപ്പണായി പറയാന്‍ പറ്റുക?”

“ചേട്ടായി എന്‍റെ ആങ്ങള തന്നെയാ…”

ജയ് മോള്‍ ചിരിച്ചു.

“എന്നാലും എന്‍റെ ബെസ്റ്റ് ഫ്രണ്ടല്ലേ നീ? നിന്നെപ്പോലെ ഒരു ലോക സുന്ദരിയെ ഭ്രാന്ത് പിടിപ്പിച്ച ആളല്ലേ എന്‍റെ ചേട്ടായി…നീ പറയെടീ…”

“ശ്യോ! ഞാന്‍ എങ്ങെയാടി നിന്നോട് അതൊക്കെ…”

സാന്ദ്ര മുഖം കൈത്തലം കൊണ്ട് മറച്ചു.

“നീ പറ പെണ്ണേ…”

“എടീ ചേട്ടായിയെ ഓര്‍ത്ത് ഓര്‍ത്ത് ഒരു രക്ഷേം ഇല്ലാതെ വന്നപ്പം ഞാന്‍ തലയണ ഒക്കെ എടുത്ത് മൊലേല്‍ ഒക്കെ വെച്ച് അമര്‍ത്തി ..ചേട്ടായി ആണ് എന്നൊക്കെ ഓര്‍ത്ത്… തൊടേടെ എടേല്‍ ഒക്കെ വെച്ച് ..എനിക്ക് അറിയാമ്പാടില്ല … വല്ലാത്ത ഒരു ഭ്രാന്ത് … ഞാന്‍ ശരിക്കും പേടിച്ചു പോയി മോളെ അന്ന് …എനിക്ക് എന്നാ പറ്റി എന്നോര്‍ത്ത്…തിരിഞ്ഞും മറിഞ്ഞും കെടന്ന് …അന്ന് ..അന്ന് ആദ്യമായാ ഞാന്‍…”

സാന്ദ്രയുടെ മുഖം വീണ്ടും ലജ്ജയില്‍ കുതിര്‍ന്നു.

“സെല്‍ഫ് അടിച്ചതാണോടീ?”

ജയ് മോള്‍ടെ മുഖത്തും അല്‍പ്പം ലജ്ജ അരിച്ചെത്തിയിരുന്നു.

സാന്ദ്ര ‘അതെ’ എന്ന അര്‍ത്ഥത്തില്‍ തലകുലുക്കി.

“നമ്മള് വേദപാഠ ക്ലാസ്സില്‍ പഠിച്ചില്ലരുന്നോ അങ്ങനെ സ്വയം ഒക്കെ ചെയ്യുന്നത്

Leave a Reply

Your email address will not be published. Required fields are marked *